ഹമാസ് തലവൻ ഇസ്മായീല്‍ ഹനിയ്യ കൊല്ലപ്പെട്ടു

ഹമാസിന്‍റെ രാഷ്ട്രീയകാര്യ സമിതി തലവൻ ഇസ്മായീല്‍ ഹനിയ്യ കൊല്ലപ്പെട്ടു. ഇറാന്‍റെ തലസ്ഥാനമായ ടെഹ്‌റാനില്‍ വെച്ച്‌ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇറാൻ പ്രസിഡന്‍റ്

ആരോഗ്യ മന്ത്രി വീണാ ജോർജിൻ്റെ വാഹനം അപകടത്തിൽപെട്ടു

വയനാട്ടിലെക്ക് പോകുന്നതിനിടെ ആരോഗ്യ മന്ത്രി വീണാ ജോർജിൻ്റെ വാഹനം അപകടത്തിൽപെട്ടു. മന്ത്രിയുടെ വാഹനവും രണ്ട് ബൈക്കുകളും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. രാവിലെ

മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു; വീടുകൾ പൊളിച്ചുമാറ്റി പരിശോധന

ഒരു ഗ്രാമം മുഴുവൻ ഉരുൾപൊട്ടലിൽ ഒലിച്ചുപോയ കാഴ്ചയാണ് മുണ്ടക്കൈയിൽ കണ്ടത്. ഇപ്പോഴും അവിടെയുള്ളവരുടെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ഇതുവരെ

നിരവധി ഡാമുകളുടെ ഷട്ടറുകൾ തുറന്നു; കുത്തൊഴുക്കും, കനത്ത മഴയും രക്ഷാപ്രവർത്തനം തുടരും

മധ്യകേരളം മുതൽ വടക്കൻ കേരളം വരെ അതിശക്തമായ മഴയ്ക്ക് സാധ്യത. മഴ കനത്തതോടെ നിരവധി ഡാമുകളുടെ ഷട്ടറുകളാണ് തുറന്നത്. മൂഴിയാർ,

കേരളത്തിന് ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട്;നൂറിലേറെ പേര്‍ ഇനിയും മണ്ണിനടിയിൽ

രാജ്യത്തെയാകെ കണ്ണീരിലാഴ്ത്തിയ വയനാട്ടിലെ ഉരുള്‍ പൊട്ടലില്‍ കേരളത്തിന് സഹായം പ്രഖ്യാപിച്ച് അയല്‍ സംസ്ഥാനമായ തമിഴ്‌നാട്. കേരളത്തിന് അഞ്ച് കോടി രൂപയുടെ

കേരളത്തിൽ അടുത്ത 24 മണിക്കൂർ അതി ശക്തമായ മഴ; മലപ്പുറത്തും മണ്ണിടിച്ചിലിൽ നാശനഷ്ടമുണ്ടായി

തിരുവനന്തപുരം: കേരളത്തിൽ അടുത്ത 24 മണിക്കൂർ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അഞ്ച് ജില്ലകളിലാണ് റെഡ് അലർട്ട്

ബംഗ്ലാവിൽ 700 പേർ കുടുങ്ങിക്കിടക്കുന്നു; മരണം 63 ആയി ഉയർന്നു

വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ ഹാരിസൺ പ്ലാന്റേഷന്റെ ബംഗ്ലാവിൽ 700 പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. ഉരുൾപൊട്ടലിനെ തുടർന്ന് ബംഗ്ലാവിൽ

കുടുംബവഴക്കെന്ന് സംശയം; യു.എസ് വനിതയെ വനത്തിനുള്ളിൽ കെട്ടിയിട്ടു

മഹാരാഷ്ട്രയിലെ വനത്തിനുള്ളിൽ യു.എസ് വനിതയെ മരത്തിൽ ചങ്ങല കൊണ്ട് ബന്ധിച്ച നിലയിൽ കണ്ടെത്തി. 50 വയസുകാരിയായ സ്ത്രീയെയാണ് സിന്ധുദുർഗ് ജില്ലയിലെ

ജില്ലയിൽ റെഡ് അലെർട്; കണ്‍ട്രോള്‍ റൂം 24 മണിക്കൂറും പ്രവര്‍ത്തനമായിരിക്കും

ശക്തമായ മഴയിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ പട്ടാമ്പി പാലം അടച്ചു. ജില്ല മുഴുവനായും മഴ തുടരുകയാണ്. സംസ്ഥാനത്തെ അതിശക്തമായ മഴയെത്തുടര്‍ന്ന്

രക്ഷാപ്രവർത്തനത്തിന് സൈന്യം വയനാട്ടിൽ എത്തും; ജീവൻ രക്ഷ കാത്ത് മണ്ണിനടിയിൽ ജീവനുകൾ

വയനാടിൽ നാല് തവണയായുണ്ടായ ഉരുൾപൊട്ടലിൽ ചൂരൽമല, മേപ്പാടി, മുണ്ടക്കൈ നഗരത്തിന്റെ ഒരു ഭാഗം ഒലിച്ചുപോയി. 43 പേരുടെ മൃതദേഹങ്ങൾ തിരച്ചിലിൽ