വയനാട്ടിൽ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം അഭ്യർഥിച്ചുള്ള മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രചാരണം നടത്തിയവർക്കെതിരെ കേസെടുത്ത് പോലീസ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കുകയെന്ന
വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ ഉരുൾപൊട്ടലിൽ 152 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതിൽ 75 പേരെ തിരിച്ചറിഞ്ഞു. മരിച്ചവരിൽ 91
വയനാട്ടിലെക്ക് പോകുന്നതിനിടെ ആരോഗ്യ മന്ത്രി വീണാ ജോർജിൻ്റെ വാഹനം അപകടത്തിൽപെട്ടു. മന്ത്രിയുടെ വാഹനവും രണ്ട് ബൈക്കുകളും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. രാവിലെ
ഒരു ഗ്രാമം മുഴുവൻ ഉരുൾപൊട്ടലിൽ ഒലിച്ചുപോയ കാഴ്ചയാണ് മുണ്ടക്കൈയിൽ കണ്ടത്. ഇപ്പോഴും അവിടെയുള്ളവരുടെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ഇതുവരെ
മധ്യകേരളം മുതൽ വടക്കൻ കേരളം വരെ അതിശക്തമായ മഴയ്ക്ക് സാധ്യത. മഴ കനത്തതോടെ നിരവധി ഡാമുകളുടെ ഷട്ടറുകളാണ് തുറന്നത്. മൂഴിയാർ,
രാജ്യത്തെയാകെ കണ്ണീരിലാഴ്ത്തിയ വയനാട്ടിലെ ഉരുള്‍ പൊട്ടലില്‍ കേരളത്തിന് സഹായം പ്രഖ്യാപിച്ച് അയല്‍ സംസ്ഥാനമായ തമിഴ്നാട്. കേരളത്തിന് അഞ്ച് കോടി രൂപയുടെ
തിരുവനന്തപുരം: കേരളത്തിൽ അടുത്ത 24 മണിക്കൂർ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അഞ്ച് ജില്ലകളിലാണ് റെഡ് അലർട്ട്
വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ ഹാരിസൺ പ്ലാന്റേഷന്റെ ബംഗ്ലാവിൽ 700 പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. ഉരുൾപൊട്ടലിനെ തുടർന്ന് ബംഗ്ലാവിൽ
ശക്തമായ മഴയിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ പട്ടാമ്പി പാലം അടച്ചു. ജില്ല മുഴുവനായും മഴ തുടരുകയാണ്. സംസ്ഥാനത്തെ അതിശക്തമായ മഴയെത്തുടര്‍ന്ന്
വയനാടിൽ നാല് തവണയായുണ്ടായ ഉരുൾപൊട്ടലിൽ ചൂരൽമല, മേപ്പാടി, മുണ്ടക്കൈ നഗരത്തിന്റെ ഒരു ഭാഗം ഒലിച്ചുപോയി. 43 പേരുടെ മൃതദേഹങ്ങൾ തിരച്ചിലിൽ