തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിനെ കേന്ദ്രം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നില്ലെന്ന വിമർശനത്തിൽ വിശദീകരണവുമായി മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി. മുരളീധരൻ.
വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവർക്കുള്ള തെരച്ചിൽ അഞ്ചാം ദിവസവും തുടരുന്നു. ദുരന്തത്തിൽ ഇതുവരെ 340 പേരാണ് മരിച്ചത്. 206 മൃതദേഹങ്ങളും
വയനാട് ജില്ലയിലെ പ്രകൃതി ദുരന്തങ്ങളുടെ പശ്ച്ചാത്തലത്തില്‍ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോടിയുടെ സംഭാവന നൽകി നിരവധി ജനങ്ങൾ. രാജ്യത്തുള്ള
വയനാട്ടിൽ തിരച്ചിൽ നാലാം ദിനം കടന്നപ്പോഴും ജീവനോടെ 4 പേരെ രക്ഷിച്ചതായി സൈന്യം. വയനാട് ദുരന്തമുഖത്ത് തിരച്ചിൽ തുടരുമ്പോഴും പ്രതീക്ഷ
വയനാട്: കേരളത്തിന്റെ ഉള്ളുലച്ച ദുരന്തഭൂമിയില്‍ തിരച്ചില്‍ നാലാം ദിവസത്തിലേക്ക്. ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല ഭാഗങ്ങളില്‍ മരണം 318 ആയി. ഇനി
മേപ്പാടി: പ്രകൃതി ദുരന്തങ്ങളിലും മറ്റു അപകടങ്ങളിൽ എല്ലാം സഹജീവി സ്നേഹത്തിന്റെയും, ചേർത്തുപിടിക്കലിന്റേയും നിരവധി കാഴ്ചകള്‍ കേരളം കണ്ടു. പണവും, ഭക്ഷണവും,
അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ
വയനാട്ടിൽ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം അഭ്യർഥിച്ചുള്ള മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രചാരണം നടത്തിയവർക്കെതിരെ കേസെടുത്ത് പോലീസ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കുകയെന്ന
വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ ഉരുൾപൊട്ടലിൽ 152 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതിൽ 75 പേരെ തിരിച്ചറിഞ്ഞു. മരിച്ചവരിൽ 91
വയനാട്ടിലെക്ക് പോകുന്നതിനിടെ ആരോഗ്യ മന്ത്രി വീണാ ജോർജിൻ്റെ വാഹനം അപകടത്തിൽപെട്ടു. മന്ത്രിയുടെ വാഹനവും രണ്ട് ബൈക്കുകളും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. രാവിലെ